Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Accident

Idukki

ലോറി താഴ്ചയിലേക്കു മറിഞ്ഞ് ആറു പേർക്ക് പരിക്ക്

രാജാക്കാട്: ചിന്നക്കനാലിനു സമീപം പെരിയകനാലിൽ ലോറി മറിഞ്ഞ് ആറുപേർക്കു പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച പകലാണ് സംഭവം. ഹിറ്റാച്ചി (മണ്ണുമാന്തിയന്ത്രം) കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവിലെ കുത്തിറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏതാനും വിനോദ സഞ്ചാരികൾ നിന്നിരുന്ന ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്.

എല്ലാവർക്കും ഓടി മാറാൻ കഴിഞ്ഞില്ല. വിനോദ സഞ്ചാരികളിൽപ്പെട്ടവരും ലോറിയിലുണ്ടായിരുന്നവരുമുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശാന്തൻപാറ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി.

 

District News

ലോറിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ ലോറിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളി തത്ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ 9.45 ഓടെ കാൾടെക്സ് ജംഗ്ഷനു സമീപത്തെ വൈദ്യുത ഭവനു മുന്നിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ നിലത്തുവീണയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റോഡിൽ പരന്നൊഴുകിയ രക്തം അഗ്നിരക്ഷാ സേനയെത്തി വെള്ളം ചീറ്റി വൃത്തിയാക്കിയശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

Latest News

Up